ത്തിലും പടരട്ടെ.
ഗന്ധം
തങ്കേടത്തിക്കും അമ്മിണിയേടത്തിക്കും നല്ല കുപ്പായമുണ്ട്. അവർ അരികിലൂടെ കടന്നുപോകുമ്പോൾ നല്ല മ ണമുണ്ട്. കാച്ചിയ എണ്ണയുെട,ചന്ദനത്തിന്റെ, കഞ്ഞിപ്പശയുെട, ൈകതപ്പൂവിന്റെ..
(എം. ടി. വാസുദേവൻ നായർ)
ഇന്നത്തെ പ്രണയത്തിൽ ൈകതപ്പൂവിന്റെയോ കാച്ചെണ്ണയുടെയോ മണമുണ്ടാകില്ല. പകരം ഏതെങ്കിലുമൊരു പെർഫ്യൂമിന്റെ ഗന്ധമായിരിക്കും. സൂക്ഷ്മാർഥത്തിൽ വിരലടയാളം പോലെയാണു ഗന്ധവും. ഓരോ വ്യക്തിക്കും ഓരോ ഗന്ധമാണ്. പ്രണയത്തിൽ ഗന്ധത്തിന് ഇന്നും പ്രാധാന്യമുണ്ട്.
പ്രണയം ശരീരത്തിലുണ്ടാക്കുന്ന രാസപ്രക്രിയകൾക്ക് ഇപ്പോഴും മാറ്റമില്ല. മനുഷ്യന്റെ ൈജവപ്രവർത്തനങ്ങളിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. എന്നാൽ ശാരീരിക രാസമാറ്റങ്ങളുടെ ഫലമായി ഉണ്ടാകുന്ന മാനസികവ്യാപാരങ്ങൾക്ക് വ്യതിയാനമുണ്ടായി. ആത്മീയമായ ഈ മാറ്റങ്ങളാണ് പ്രണയത്തെ മാറ്റി മറിക്കുന്നത്.
അമ്മമാർക്ക് കുഞ്ഞുങ്ങളോടുള്ള കരു തലും പങ്കാളികൾക്ക് പരസ്പരം ഉള്ള കരുതലും ഉണ്ടാക്കുന്നത് ഓക്സിടോസിൻ എന്ന ഹോർമോണിന്റെ പ്രവർത്തനം മൂലമാണ്.
വ്യത്യസ്ത ജീവജാലങ്ങളിൽ വ്യത്യ സ്ത രീതിയിൽ ഓക്സിടോസിൻ പ്രവ ർത്തിക്കുന്നു. ഈ ഹോർമോണിന്റെ അളവിലുള്ള ഏറ്റക്കുറച്ചിലുകൾ പ്രണയത്തെ ബാധിക്കാം. ഈ ഹോർമോൺ അളവ് കുറഞ്ഞാൽ പങ്കാളിയോടുള്ള കരുതൽ ഇ ല്ലാതാകും. അതുപോലെ ഡോപമിൻ ആണ് തലച്ചോറിൽ സന്തോഷത്തെയും ഏകാഗ്രതയെയും നിയന്ത്രിക്കുന്നത്. ഇതിന്റെ അളവ് കുറയുന്നതും പ്രണയത്തിന്റെ ഊഷ്മളത കുറയ്ക്കാം. സെൽഫികാലത്തിൽ ഓരോ വ്യ ക്തിയും അതിരു കടന്ന ആത്മാനുരാഗത്തിൽ അഭിരമിക്കു മ്പോൾ പ്രണയം പലപ്പോഴും അതിന്റെ തീവ്രതയോടെ പൂവ ണിയാറില്ല.
‘‘ഇപ്പോഴത്തെ കമിതാക്കൾ വളരെ യാഥാർഥ്യബോധം കാ ട്ടുന്നതായി തോന്നുന്നു. അവർ ആസൂത്രണം ഉള്ളവരാണ്. സൗഹൃദത്തെയും പ്രേമത്തെയും അവർ കൃത്യമായി നിർവചിച്ചിട്ടുണ്ട്. കരിയർ പ്ലാനിങ് പോലെ ഇതും പദ്ധതിയാണവർക്ക്. അതിലെ റിസ്ക് ഫാക്ടേഴ്സ് ആയ ജാതി, മതം, ജാതകം മുതൽ സാധ്യതയുള്ള ബ്രേക്ക് അപ്പ് പോലും അവരുെട പ ദ്ധതിയിൽ ഉണ്ട്. എങ്കിലും ഞാൻ വിശ്വസിക്കുന്നു പ്രണയിക്കുന്ന കുട്ടികൾ ആണ് ലോകത്തെ കളർഫുൾ ആക്കുന്നത്. എത്രമാത്രം വിരസമായേനേ പ്രണയമില്ലാത്ത ലോകം.’’ എഴുത്തുകാരനായ െക. വി. മണികണ്ഠൻ പറയുന്നു.
മഹാരാജാസിൽ നിന്ന് പ്രണയമില്ലാതെ ഇറങ്ങിപ്പോയ എഴുത്തുകാരനാണ് അജീഷ് ദാസൻ. ‘പ്രണയം ഇന്ന് പുറംമോടികളുടെ ഉത്സവ വും പ്രായോഗിക രാഷ്ട്രീയവുമാണ്. അല്ലാതെ ആത്മാർഥമായി ജീവിതപങ്കാളിയെ സ്വീകരിക്കലല്ല.’ അജീഷ് പറയുന്നു.
പ്രണയം പൂവായും പൂന്തോട്ടമാ യും കണക്കാക്കപ്പെടുന്നു. നിറം, മണം, ഗുണം തുടങ്ങിയവ പൂവിനെയും പ്രണ യത്തെയും ഒന്നാക്കുന്നു. അതുകൊ ണ്ടാണ് പ്രണയത്തിന്റെ പ്രതിരൂപമാകാ ൻ പനിനീർപൂവിന് ഭാഗ്യമുണ്ടായത്.
സ്വന്തം തോട്ടത്തിൽ സ്വപ്നങ്ങൾ കൊണ്ട് വളർത്തിയെടുത്ത പനിനീർ പൂവുകൾ ൈകമാറ്റം െച യ്തിരുന്നു പഴയ പ്രണയങ്ങളിൽ. ഇന്ന് പ്രണയപുഷ്പങ്ങളും വില െകാടുത്തു വാങ്ങുന്നു. അതുകൊണ്ടാകാം ചിലപ്പോഴൊ ക്കെ ആ പൂക്കൾക്ക് ഹൃദയത്തിന്റെ സൗരഭ്യമില്ലാതെ പോകു ന്നത്. പ്രണയം ചിലപ്പോൾ കണ്ണീരിന്റെ കൈപിടിച്ചേക്കാം. അത് പ്രണയത്തിന്റെ തിളക്കം കുറയ്ക്കുന്നില്ല. കാരണം പ്ര ണയത്തിൽ ജയപരാജയങ്ങളില്ല. ശ്വാസം മിടിക്കുന്ന കാലത്തോളം ശേഷിക്കാം ആ തളിരില. അതു മതി, ഒരായുസ്സിന്റെ തണലിന്. കാലമെത്ര മാറിയാലും പ്രണയം ഇവിടെ സംഭവിച്ചു കൊണ്ടേയിരിക്കും, മനുഷ്യനുള്ളിടത്തോളം കാലം.
സ്പർശം
സ്പർശത്തിനു ഒരോർമയുണ്ട്.
–(ജോൺ കീറ്റ്)
സ്പർശം ഇപ്പോൾ അനുഭൂതിയാകുന്നില്ല. അതിനുകാരണം സാമൂഹിക സാഹചര്യങ്ങൾ തന്നെയാണ്. കാമുകിയുെട ൈക വിരലുകളിൽ അറിയാത്ത ഭാവത്തിൽ ഉരുമ്മുമ്പോൾ ഉള്ള അനുഭൂതി ഇപ്പോൾ ഇല്ല. കാരണം സ്പർശത്തിൽ പുതുമയില്ല എന്നതു തന്നെ. കാഴ്ച അനുഭൂതിയല്ലാതാകുന്നതു പോലെ േനരിയ സ്പർശവും അനുഭൂതിയാകുന്നില്ല.
കാത്തിരിപ്പും ക്ഷമയുമാണ് പ്രണയത്തെ അഗാധമാക്കുന്ന ത്. ഇന്നത്തെ പ്രണയത്തിന് കാത്തിരിപ്പില്ല. പ്രാർഥനാ നിർ ഭരമായ മനസ്സോടെ പ്രണയവാതിലിൽ കാത്തുനിന്നിരുന്നു പഴയ തലമുറ.
ഇന്ന് വാതിൽക്കൽ കാത്തുനിൽക്കാനുള്ള ക്ഷമയോ സ ഹിഷ്ണുതയോ കമിതാക്കൾ പ്രകടിപ്പിക്കുന്നില്ല. എങ്കിലും കാത്തിരിപ്പിന്റെ പ്രണയകഥകൾക്ക് ഇന്നും സ്വീകാര്യത യുണ്ട്.
ഒരു പ്രണയകഥയിൽ കാമുകീകാമു ക ന്മാർ കാത്തിരുന്നത് രണ്ടു പതിറ്റാണ്ടിലേറെ. െമായ്തീന്റെയും കാഞ്ചനയു െടയും പ്രണയം. യുവതലമുറയുെട സ ങ്കൽപങ്ങൾക്കും അപ്പുറമായിരുന്നു ആ കാത്തിരിപ്പ്.
ആണും പെണ്ണും ഉൾപ്പെട്ട പ്രണയച ക്രം പൂർത്തിയാകുന്നതിന് കാഴ്ചയും സ്പർശവും രണ്ടു പ്രധാനതലങ്ങളിൽ സന്ധി െചയ്യേണ്ടതുണ്ട്. പ്രണയത്തിന് ഒരു പ്രതികരണ ചക്രമുണ്ട്. ൈലംഗികശാസ്ത്രജ്ഞർ ഇതിനെ ‘സെക്‌ഷ്വൽ െറസ്പോൺസ് ൈസക്കിൾ’ എന്നു വിളിക്കുന്നു.
ഇന്നത്തെ പ്രണയത്തിൽ മാനസികതലം വളരെ പെട്ടെന്ന് പ്രതികരിക്കുന്നതായി നാം കണ്ടു. അതായത് കണ്ട ഉടനെ ശരീരത്തിലേക്കു പോകുന്ന പക്വതയില്ലാത്ത പ്രണയം. മാനസികതലത്തിലും ശാരീരികതലത്തിലും ഒരുപോലെ നടക്കുന്നുണ്ട് ഈ െവപ്രാളം.
ശാരീരികബന്ധങ്ങളിൽ കാഴ്ചയാണ് പുരുഷനെ കൂടു
ഗന്ധം
തങ്കേടത്തിക്കും അമ്മിണിയേടത്തിക്കും നല്ല കുപ്പായമുണ്ട്. അവർ അരികിലൂടെ കടന്നുപോകുമ്പോൾ നല്ല മ ണമുണ്ട്. കാച്ചിയ എണ്ണയുെട,ചന്ദനത്തിന്റെ, കഞ്ഞിപ്പശയുെട, ൈകതപ്പൂവിന്റെ..
(എം. ടി. വാസുദേവൻ നായർ)
ഇന്നത്തെ പ്രണയത്തിൽ ൈകതപ്പൂവിന്റെയോ കാച്ചെണ്ണയുടെയോ മണമുണ്ടാകില്ല. പകരം ഏതെങ്കിലുമൊരു പെർഫ്യൂമിന്റെ ഗന്ധമായിരിക്കും. സൂക്ഷ്മാർഥത്തിൽ വിരലടയാളം പോലെയാണു ഗന്ധവും. ഓരോ വ്യക്തിക്കും ഓരോ ഗന്ധമാണ്. പ്രണയത്തിൽ ഗന്ധത്തിന് ഇന്നും പ്രാധാന്യമുണ്ട്.
പ്രണയം ശരീരത്തിലുണ്ടാക്കുന്ന രാസപ്രക്രിയകൾക്ക് ഇപ്പോഴും മാറ്റമില്ല. മനുഷ്യന്റെ ൈജവപ്രവർത്തനങ്ങളിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. എന്നാൽ ശാരീരിക രാസമാറ്റങ്ങളുടെ ഫലമായി ഉണ്ടാകുന്ന മാനസികവ്യാപാരങ്ങൾക്ക് വ്യതിയാനമുണ്ടായി. ആത്മീയമായ ഈ മാറ്റങ്ങളാണ് പ്രണയത്തെ മാറ്റി മറിക്കുന്നത്.
അമ്മമാർക്ക് കുഞ്ഞുങ്ങളോടുള്ള കരു തലും പങ്കാളികൾക്ക് പരസ്പരം ഉള്ള കരുതലും ഉണ്ടാക്കുന്നത് ഓക്സിടോസിൻ എന്ന ഹോർമോണിന്റെ പ്രവർത്തനം മൂലമാണ്.
വ്യത്യസ്ത ജീവജാലങ്ങളിൽ വ്യത്യ സ്ത രീതിയിൽ ഓക്സിടോസിൻ പ്രവ ർത്തിക്കുന്നു. ഈ ഹോർമോണിന്റെ അളവിലുള്ള ഏറ്റക്കുറച്ചിലുകൾ പ്രണയത്തെ ബാധിക്കാം. ഈ ഹോർമോൺ അളവ് കുറഞ്ഞാൽ പങ്കാളിയോടുള്ള കരുതൽ ഇ ല്ലാതാകും. അതുപോലെ ഡോപമിൻ ആണ് തലച്ചോറിൽ സന്തോഷത്തെയും ഏകാഗ്രതയെയും നിയന്ത്രിക്കുന്നത്. ഇതിന്റെ അളവ് കുറയുന്നതും പ്രണയത്തിന്റെ ഊഷ്മളത കുറയ്ക്കാം. സെൽഫികാലത്തിൽ ഓരോ വ്യ ക്തിയും അതിരു കടന്ന ആത്മാനുരാഗത്തിൽ അഭിരമിക്കു മ്പോൾ പ്രണയം പലപ്പോഴും അതിന്റെ തീവ്രതയോടെ പൂവ ണിയാറില്ല.
‘‘ഇപ്പോഴത്തെ കമിതാക്കൾ വളരെ യാഥാർഥ്യബോധം കാ ട്ടുന്നതായി തോന്നുന്നു. അവർ ആസൂത്രണം ഉള്ളവരാണ്. സൗഹൃദത്തെയും പ്രേമത്തെയും അവർ കൃത്യമായി നിർവചിച്ചിട്ടുണ്ട്. കരിയർ പ്ലാനിങ് പോലെ ഇതും പദ്ധതിയാണവർക്ക്. അതിലെ റിസ്ക് ഫാക്ടേഴ്സ് ആയ ജാതി, മതം, ജാതകം മുതൽ സാധ്യതയുള്ള ബ്രേക്ക് അപ്പ് പോലും അവരുെട പ ദ്ധതിയിൽ ഉണ്ട്. എങ്കിലും ഞാൻ വിശ്വസിക്കുന്നു പ്രണയിക്കുന്ന കുട്ടികൾ ആണ് ലോകത്തെ കളർഫുൾ ആക്കുന്നത്. എത്രമാത്രം വിരസമായേനേ പ്രണയമില്ലാത്ത ലോകം.’’ എഴുത്തുകാരനായ െക. വി. മണികണ്ഠൻ പറയുന്നു.
മഹാരാജാസിൽ നിന്ന് പ്രണയമില്ലാതെ ഇറങ്ങിപ്പോയ എഴുത്തുകാരനാണ് അജീഷ് ദാസൻ. ‘പ്രണയം ഇന്ന് പുറംമോടികളുടെ ഉത്സവ വും പ്രായോഗിക രാഷ്ട്രീയവുമാണ്. അല്ലാതെ ആത്മാർഥമായി ജീവിതപങ്കാളിയെ സ്വീകരിക്കലല്ല.’ അജീഷ് പറയുന്നു.
പ്രണയം പൂവായും പൂന്തോട്ടമാ യും കണക്കാക്കപ്പെടുന്നു. നിറം, മണം, ഗുണം തുടങ്ങിയവ പൂവിനെയും പ്രണ യത്തെയും ഒന്നാക്കുന്നു. അതുകൊ ണ്ടാണ് പ്രണയത്തിന്റെ പ്രതിരൂപമാകാ ൻ പനിനീർപൂവിന് ഭാഗ്യമുണ്ടായത്.
സ്വന്തം തോട്ടത്തിൽ സ്വപ്നങ്ങൾ കൊണ്ട് വളർത്തിയെടുത്ത പനിനീർ പൂവുകൾ ൈകമാറ്റം െച യ്തിരുന്നു പഴയ പ്രണയങ്ങളിൽ. ഇന്ന് പ്രണയപുഷ്പങ്ങളും വില െകാടുത്തു വാങ്ങുന്നു. അതുകൊണ്ടാകാം ചിലപ്പോഴൊ ക്കെ ആ പൂക്കൾക്ക് ഹൃദയത്തിന്റെ സൗരഭ്യമില്ലാതെ പോകു ന്നത്. പ്രണയം ചിലപ്പോൾ കണ്ണീരിന്റെ കൈപിടിച്ചേക്കാം. അത് പ്രണയത്തിന്റെ തിളക്കം കുറയ്ക്കുന്നില്ല. കാരണം പ്ര ണയത്തിൽ ജയപരാജയങ്ങളില്ല. ശ്വാസം മിടിക്കുന്ന കാലത്തോളം ശേഷിക്കാം ആ തളിരില. അതു മതി, ഒരായുസ്സിന്റെ തണലിന്. കാലമെത്ര മാറിയാലും പ്രണയം ഇവിടെ സംഭവിച്ചു കൊണ്ടേയിരിക്കും, മനുഷ്യനുള്ളിടത്തോളം കാലം.
സ്പർശം
സ്പർശത്തിനു ഒരോർമയുണ്ട്.
–(ജോൺ കീറ്റ്)
സ്പർശം ഇപ്പോൾ അനുഭൂതിയാകുന്നില്ല. അതിനുകാരണം സാമൂഹിക സാഹചര്യങ്ങൾ തന്നെയാണ്. കാമുകിയുെട ൈക വിരലുകളിൽ അറിയാത്ത ഭാവത്തിൽ ഉരുമ്മുമ്പോൾ ഉള്ള അനുഭൂതി ഇപ്പോൾ ഇല്ല. കാരണം സ്പർശത്തിൽ പുതുമയില്ല എന്നതു തന്നെ. കാഴ്ച അനുഭൂതിയല്ലാതാകുന്നതു പോലെ േനരിയ സ്പർശവും അനുഭൂതിയാകുന്നില്ല.
കാത്തിരിപ്പും ക്ഷമയുമാണ് പ്രണയത്തെ അഗാധമാക്കുന്ന ത്. ഇന്നത്തെ പ്രണയത്തിന് കാത്തിരിപ്പില്ല. പ്രാർഥനാ നിർ ഭരമായ മനസ്സോടെ പ്രണയവാതിലിൽ കാത്തുനിന്നിരുന്നു പഴയ തലമുറ.
ഇന്ന് വാതിൽക്കൽ കാത്തുനിൽക്കാനുള്ള ക്ഷമയോ സ ഹിഷ്ണുതയോ കമിതാക്കൾ പ്രകടിപ്പിക്കുന്നില്ല. എങ്കിലും കാത്തിരിപ്പിന്റെ പ്രണയകഥകൾക്ക് ഇന്നും സ്വീകാര്യത യുണ്ട്.
ഒരു പ്രണയകഥയിൽ കാമുകീകാമു ക ന്മാർ കാത്തിരുന്നത് രണ്ടു പതിറ്റാണ്ടിലേറെ. െമായ്തീന്റെയും കാഞ്ചനയു െടയും പ്രണയം. യുവതലമുറയുെട സ ങ്കൽപങ്ങൾക്കും അപ്പുറമായിരുന്നു ആ കാത്തിരിപ്പ്.
ആണും പെണ്ണും ഉൾപ്പെട്ട പ്രണയച ക്രം പൂർത്തിയാകുന്നതിന് കാഴ്ചയും സ്പർശവും രണ്ടു പ്രധാനതലങ്ങളിൽ സന്ധി െചയ്യേണ്ടതുണ്ട്. പ്രണയത്തിന് ഒരു പ്രതികരണ ചക്രമുണ്ട്. ൈലംഗികശാസ്ത്രജ്ഞർ ഇതിനെ ‘സെക്‌ഷ്വൽ െറസ്പോൺസ് ൈസക്കിൾ’ എന്നു വിളിക്കുന്നു.
ഇന്നത്തെ പ്രണയത്തിൽ മാനസികതലം വളരെ പെട്ടെന്ന് പ്രതികരിക്കുന്നതായി നാം കണ്ടു. അതായത് കണ്ട ഉടനെ ശരീരത്തിലേക്കു പോകുന്ന പക്വതയില്ലാത്ത പ്രണയം. മാനസികതലത്തിലും ശാരീരികതലത്തിലും ഒരുപോലെ നടക്കുന്നുണ്ട് ഈ െവപ്രാളം.
ശാരീരികബന്ധങ്ങളിൽ കാഴ്ചയാണ് പുരുഷനെ കൂടു
No comments:
Post a Comment